എന്റെ അനിയത്തീ ,




എന്റെ അനിയത്തീ ,

നീ സ്കൂളിലേക്ക് പോകാനായി വീട് വിട്ടിറങ്ങുമ്പോള്‍ ,

ഞാനിവിടെയെങ്ങനെയാണ് മന:സമാധാനത്തോടെ ഇരിക്കുക?


3 comments:

  1. കഴിഞ്ഞ ആഴ്ചയിലെ മാതൃഭുമി ആഴ്ച പതിപ്പില്‍ ഗീത എഴുതിയ ഒരു ലേഖനമുണ്ട്.

    "മരിച്ചിട്ടും ഈ പെണ്‍കുട്ടികള്‍ കുററവാളികലാണ് " എന്ന പേരില്‍.

    പൂവരനിയിലെ രാജിയുടെയും ഗോവയില്‍ കൊല ചെയ്യപ്പെട്ട സഫിയയുടെയും ഞെട്ടിപ്പിക്കുന്ന കഥകള്‍ - അല്ല , യാഥാര്‍ത്ത്യം . അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍.

    നെഞ്ചു നുറുങ്ങി പോയി വായിച്ചപ്പോള്‍

    14 -16 വയസ്സ് മാത്രമുള്ള കൊച്ചു പെണ്‍കുട്ടികള്‍.

    എന്റെ അനിയത്തിയുടെ പ്രായമുള്ളവര്‍, എന്റെ അനിയത്തിമാര്‍.

    അവര്‍ സ്വന്തം അമ്മയോട് പോലും തുറന്നു പറയാനാകാതെ , ഒരു ദുരന്തം തന്നെ മന്നസ്സിലടക്കി...

    മനുഷ്യര്‍ ഇത്രയ്ക്ക് ക്രൂരരായി പോകുന്നതെന്തുകൊണ്ടാണ്?..

    ReplyDelete
  2. പാനൂരാന്‍,
    എത്ര ഉദാത്തമായ തോന്നല്‍!
    എന്റെ അനിയത്തിമാര്‍.
    നല്ലതു വരട്ടെ.
    നന്ദി....

    ReplyDelete
  3. സമൂഹത്തിന്റെ അസുഖമെന്തെന്ന് വ്യക്തമായി, ദൈര്യമായി,കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

    ReplyDelete